തങ്ങളുടെ സംഘടനയിലെ നേതാക്കൾ മരണപ്പെട്ടു പിരിഞ്ഞ ശേഷം അവരെ അനുസ്മരിക്കുന്ന സമയത്ത് അവരുടെ നന്മകൾ പറയുന്നത് സ്വാഭാവികവും ന്യായവുമാണ്. മരണപ്പെട്ട മുസ്ലിമിന്റെ മോശമായ വശങ്ങൾ ശറഇന്റെ അനിവാര്യമായ കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ പറയാതിരിക്കേണ്ടത് തിരുനബി തങ്ങളുടെ അധ്യാപനമാണ്. എങ്കിലും മരണപ്പെട്ടവർക്ക് ഇല്ലാത്ത മഹത്വങ്ങൾ, അതുതന്നെ മറ്റു സംഘടനകളിലെ നേതാക്കളെയും അവർക്കു മുമ്പേ മരണപ്പെട്ടു പോയ ഉസ്താദുമാരെയും അപഹസിക്കാൻ വേണ്ടി പടച്ചുണ്ടാക്കുന്ന രീതി വ്യാപകമായി കണ്ടു വരുന്നു.
അതിനെതിരെ തെളിവുകൾ സഹിതം ഒരു ഉണർത്തൽ. ബഹുമാനപ്പെട്ട അബൂ അസ്‌ലം ഉസ്താദ് അവർകൾ നുസ്രത്തുൽ അനാം മാസികയിൽ കുറിച്ചത്.
കടപ്പാട്: നുസ്രത്തുൽ അനാം മാസിക.
No comments:
Post a Comment
ഉപദേശങ്ങളും അഭിപ്രായങ്ങളും വിട്ടേച്ചു പോകുക...